എന്ന് സ്വന്തം റോമിയോ കുട്ടന്മാര്‍


         മറ്റു മതസ്ഥരെയും,അവരുടെ മതഗ്രന്ഥ ത്തെയും വിമര്‍ശിക്കുന്നത് മുസ്ലിം മത പ്രചാരകര്‍ക്ക് എന്നും താത്പര്യമുള്ള വിഷയങ്ങളാണ് എന്നാല്‍ ചരിത്രമോ വസ്തുനിഷ്ട്ടമായ സത്യങ്ങളോ മനസ്സിലാ ക്കാത്തവരാണ് ഇവരില്‍ ഭൂരിഭാഗവും. ബൈബിള്‍ നിരോധിക്കണമെന്ന് ഈയിടെ ഒരു മുസ്ലിം പറഞ്ഞിരിക്കുന്നു താന്‍ കാരണം പറയുന്നത് ബൈബിളില്‍ ഖുറാനെപറ്റി മോശമായ പല ആരോപണങ്ങളും ഉണ്ടെന്നാണ് ബൈബിളിലെ പുതിയനിയമം എഴുതപ്പെട്ടശേഷം ഏകദേശം അഞ്ഞൂറ്റി എഴുപത്തൊന്നു വര്‍ഷങ്ങള്‍ക്കുശേഷമാണ് മുഹമ്മദു നബി ജനിക്കുന്നതും പിന്നീട് ഖുറാന്‍ ലഭിക്കുന്നതും അങ്ങിനെയെങ്ങില്‍ നിരോധിക്കപ്പെടെണ്ട പുസ്തകം ഖുറനല്ലേ ഈ ആരോപണം ക്രിസ്ത്യാനികളാണ് നടത്തിയതെങ്ങില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പറയേണ്ടതില്ലല്ലോ താജ്മഹല്‍ പണിത ഷാജഹാന്റെ മകന്‍ ഒരന്ഗസേബ് മതപരിവര്‍ത്തനത്തിനുവേണ്ടി നടത്തിയ മാതൃക ഈ കാലത്തിലെ മുസ്ലിങ്ങള്‍ കാട്ടാതിരിക്കട്ടെ.ബ്രിട്ടനിലെ മുസ്ലിം ഭൂരിപക്ഷമുള്ള ചില സ്ട്രീട്ടുകളില്‍ ശരീഅത്ത് നിയമം പാസ്സാക്കുവാന്‍ തുനിഞ്ഞത് സര്‍ക്കാരിനെപ്പോലും ഞെട്ടിച്ചുകളഞ്ഞു. കേരളത്തില്‍ ഞങ്ങള്‍ ന്യൂനപക്ഷമാനെന്നും മതസ്വാതന്ത്ര്യം നല്‍കണമെന്നും മുറവിളികൂട്ടുന്നവര്‍ സൌദി അറേബ്യയില്‍ മറ്റുള്ളവര്‍ക്ക് എന്തെ മതസ്വാതന്ത്ര്യം നല്‍കാത്തത്.ആദ്യ നൂറ്റാണ്ടുമുതല്‍ പ്രത്യേകിച്ച് ബൈബിളിനെതിരെ  ഉണ്ടായിട്ടുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയുവാന്‍ വേദപണ്ഡിതന്മാരുടെ ഒരു നിരതന്നെ ആ കാലത്തുണ്ടായിരുന്നു.
                ഇസ്ലാം മതത്തിലേയ്ക്ക് ആളെ ചേര്‍ക്കുന്നതിനു വേണ്ടി അവര്‍ കണ്ടുപിടിക്കുന്ന തന്ത്രങ്ങള്‍ ഏതെന്നു മനസ്സിലാക്കി അതിനു മറുപടി പറയേണ്ടതും,മറ്റു വിശ്വാസികളെ ബോധവല്‍ക്കരിക്കെണ്ടതും എല്ലാ വിശ്വാസികളുടെയും ഉത്തരവാദിത്വമാണ് 'ലവ് ജിഹാദു' എന്ന പേരില്‍ കേരളത്തിലെ കൊള്ളജ് ക്യാംപസ്സുകളില്‍ ഇസ്ലാം റോമിയോ കുട്ടന്മാര്‍ അനേകം യുവതികളെ അവരുടെ മതത്തില്‍ ചേര്‍ത്ത് കേരളത്തെ മാത്രമല്ല ലോകത്തെപോലും ഞെട്ടിച്ച സംഭവം ഏവര്‍ക്കും അറിയാവുന്ന വിഷയമാണല്ലോ(2030-ആകുമ്പോഴേയ്ക്കും കേരളം മുസ്ലിം ഭൂരിപക്ഷമുള്ള സംസ്ഥാനമാക്കുക എന്ന ഇസ്ലാമിസ്റ്റുകളുടെ രഹസ്യ പദ്ധതിയുടെ ഭാഗമായിരിക്കാം 'ലവ് ജിഹാദ്') മുന്‍ മുഖ്യമന്ത്രി ശ്രീ.വി.എസ് അച്ചുതാനന്ദന്‍ ചില നാളുകള്‍ക്ക്  താന്‍ നടത്തിയ പത്രപ്രസ്താവനയില്‍ ഇപ്രകാരം പറഞ്ഞു 20-വര്‍ഷം കൊണ്ടു പോപ്പുലര്‍ ഫ്രെണ്ട് കേരളത്തെ മുസ്ലിം ഭൂരിപക്ഷമുള്ള സംസ്ഥാനമാക്കി തീര്‍ക്കും എന്നായിരുന്നു.പോപ്പുലര്‍ ഫ്രണ്ടിലെ പ്രവര്‍ത്തകരായിരുന്നില്ലേ മുവാറ്റുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്‍ ജോസ്സഫിന്റെ കൈ വെട്ടിയത്.

                   2006- 2009-കാലഘട്ടത്തില്‍ വിവാഹത്തിനുവേണ്ടി ഇസ്ലാമിലെയ്ക്ക് മതപരിവര്‍ത്തനം നടത്തി സ്വന്തം മാതാപിതാക്കളെ വിട്ടു പ്രണയ റോമിയോകളുടെ പിന്നാലെ ഇറങ്ങിത്തിരിച്ച പെണ്‍കുട്ടികളുടെ കണക്കുകള്‍ പോലിസ് നിരത്തുന്നത് ഇപ്രകാരമാണ്.  തിരുവനന്തപുരം 216,എറണാകുളം 228,ആലപ്പുഴ 78,തൃശൂര്‍ 182,കൊല്ലം98,പത്തനംതിട്ട87,മലപ്പുറം412, പാലക്കാട് 111,കാസര്‍കോട്‌ 586,കോഴിക്കോട് 364,കണ്ണൂര്‍ 312,ഇടുക്കി156, ആകെ 2866,(കേരളശബ്ദം, 2010,ഓഗസ്റ്റ്‌, 1,പുറം, 9,)വയനാട്ടിലെ കണക്കു ഇതിലില്ല അതുകൂടിയാല്‍ മുവ്വായിരം കവിയും,കോഴിക്കോടുകാരിയായ പെണ്‍കുട്ടിയെ മണ്ണാര്‍കാട്ടുകാരന്‍ മുസ്ലിം മങ്ങലാപുരത്തുകൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി വരന്‍ മുങ്ങി,കാസര്‍ക്കോടുകാരിയെ മതം മാറ്റി മതകെന്ദ്രത്തില്‍ വച്ച് മൌലവിയും സഹായികളും ആഴ്ചകളോളം പീഡിപ്പിച്ചു,മതം മാറ്റിയ പെണ്‍കുട്ടികളെ  ആദ്യം മതപഠനത്തിനയക്കുന്നു കേരളത്തില്‍ പലയിടങ്ങളില്‍ മതപഠന കേന്ദ്രങ്ങളുണ്ട്.ഈ പെണ്‍കുട്ടികള്‍ പിന്നീടു ഏതെങ്കിലും മുസ്ലിമിന്റെ പല ഭാര്യമാരില്‍ ഒരുവളാകുന്നു.(2009,nov1,കേരളശബ്ദം വാരിക pag 45,47,54)പ്രണയം നടിച്ചു ഒരു പെങ്കൊച്ചിനെ വലയിലാക്കി മതകെന്ദ്ര ത്തിലെ ത്തിച്ചാല്‍ ഒരു ലക്ഷം രൂപ പാരിതോഷികം നല്കുമെന്നരിയുന്നു.നല്ല മുസ്ലിം സ്നേഹിതരെ കുറിച്ചല്ല ഇവിടെ പറഞ്ഞിരിക്കുന്നത് (2009.sep 27കേരള ശബ്ദം വാരിക) മനുഷ്യനെ കൊല്ലുവാന്‍ പോലും തയ്യാറാകുന്ന ഈ തലമുറയ്ക്ക് ഒരു ലക്ഷം രൂപ നിസ്സാരമല്ല നമ്മുടെ യുവതലമുറ ഇവരുടെ വഞ്ചനയില്‍ കുടുങ്ങിപോകരുത് ഒരിക്കല്‍ ഇവരുടെ പിടിയില്‍  അമര്ന്നുപോയാല്‍ രക്ഷപെടുവാന്‍ പ്രയാസമാണ്.
        
      ഇവരുടെമതത്തില്‍ ആളെ കൂട്ടുവാന്‍ ആദ്യം ഇവര്‍ ഒരുക്കിയ തന്ത്രം കേരളത്തിലുടനീളം പരസ്യ മീറ്റിങ്ങുകള്‍ നടത്തി ക്രയ്സ്തവരെയും, യേശുവിന്റെ ദൈവത്വത്തെയും വെല്ലുവിളിക്കുക എന്നതായിരുന്നു മി.എം.എം.അക്ബറിന്റെ നേതൃത്വത്തില്‍ നിച് ഓഫ് ട്രുത് എന്ന സംഘടന തന്നെ ഇതിനായുണ്ട് മറ്റുമതസ്തരെ ഞങ്ങള്‍ വിമര്‍ശിക്കും ഞങ്ങളെപറ്റി മിണ്ടിപ്പോകരുത്‌ എന്നതാണല്ലോ ഇവരുടെ തത്വം.ഇവര്‍ നടത്തിയ മീറ്റിങ്ങുകളില്‍ ക്രൈസ്തവരെ നിന്ദിക്കുന്ന അനേകം കാര്യങ്ങള്‍ ഉണ്ടായിരുന്നെങ്ങിലും ക്രൈസ്തവര്‍ അതിനെതിരെ ഒരു പ്രതിഷേധമോ, കൈവെട്ടോ,ബന്ദോ നടത്തിയില്ല,ഒരു ബസ്സും കത്തിച്ചില്ല കാരണം ക്രിസ്ത്യാനികളെന്നും സമാധാനത്തിന്റെ വക്താക്കളായിരുന്നു ഇനിയും അങ്ങിനെ തന്നെയായിരിക്കും.എന്നാല്‍ ആശയങ്ങളെ ആയുധങ്ങല്കൊണ്ടല്ല ആശയങ്ങള്‍കൊണ്ടു  എതിര്‍ക്കുക എന്ന മാന്യമായ തത്വം ക്രയ്സ്തവരെന്നും സ്വീകരിച്ചിരുന്നു.ഇവരുടെ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിപറയുവാന്‍  ശ്രീ.വര്‍ഗീസ്‌.എം.സാമുവല്‍, ശ്രീ.തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി,ഡോക്ടര്‍ ജോണ്‍സന്‍.സി.ഫിലിപ്പ് തുടങ്ങിയ ദൈവദാസന്മാര്‍ രംഗത്തുവന്നു.ആദ്യമായി കോതമംഗലത്ത്  വച്ച് ഇവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ശക്തമായ നിലയില്‍ മറുപടി കൊടുത്തുകൊണ്ട് ആരംഭം കുറിച്ചു.

    പിന്നീട് പെരുംബാവൂരിലും,തിരുവനന്തപുരത്തും, എറണാകുളത്തും, കോഴിക്കോടും,നിലമ്പൂരിലും വച്ച് ഇത്തരത്തിലുള്ള മീറ്റിങ്ങുകള്‍ നടത്തപ്പെടുകയുണ്ടായി ചില മീറ്റിങ്ങുകള്‍ സംഘടിപ്പികുവാന്‍ ലേഖകനും ഉണ്ടായിരുന്നു.(ഇപ്പോള്‍ സാക്ഷി അപ്പോലോജെടിക് എന്ന സംഘടന തന്നെ ഇതിനായുണ്ട്)പ്രാരംഭത്തില്‍  സംശയം തോന്നിപ്പിക്കുന്ന ബൈബിളിലെ ചില ഭാഗങ്ങള്‍ എടുത്താണ് വിശ്വാസികളെ ഇവര്‍ തെറ്റിച്ചുകളയുന്നത്  അതുകൊണ്ട് ബൈബിളിന്റെ ആധികാരീകത,ദൈവശ്വാസീയത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ദൈവമക്കള്‍ അറിഞ്ഞിരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ മാത്രമല്ല വരും കാലഘട്ടത്തിലും ആവശ്യവുമാണ്. ഇങ്ങിനെയുള്ള വിഷയങ്ങളെക്കുറിച്ച് 'Beatitudes'ന്റെ ആഭിമുഖ്യത്തില്‍ U.K യില്‍ ആദ്യമായി  ക്രിസ്ത്യന്‍ അപ്പോലോജെട്ടിക് സെമിനാര്‍ നടത്തപ്പെട്ടു ഇതുപോലുള്ള മീറ്റിങ്ങുകള്‍ പലയിടങ്ങളില്‍ വച്ച് നടത്തപ്പെടുവാന്‍ ഇടയാകട്ടെ, ദുരുപധെശങ്ങള്‍ക്കും,ബൈബിളിനെ കടന്നാക്രമിച്ചവര്‍ക്കും പരസ്യമായി മറുപടി കൊടുത്ത ചരിത്രമാണ് ക്രിസ്ത്യാനികള്‍ക്കുള്ളത്.ഇങ്ങിനെയുള്ള വിഷയങ്ങളില്‍ സംഘടന സ്പിരിട്ട് മാറ്റിവച്ചു എല്ലാ ക്രൈസ്തവരും ഒന്നിക്കുന്നതും നന്നായിക്കും   


Comments

  1. Anonymous3:40 AM

    സിജോ ജോയിയുടെ ആണോ ഈ ആര്‍ട്ടിക്കിള്‍ എഴുതിയത്. നിങ്ങള്‍ ചിന്തിക്കുന്നതു പോലെയല്ല ഇവിടുത്തെ ബഹുഭൂരിഭാഗ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രൈസ്തവരും. ആര്‍ക്കും ഇതിനൊന്നും സമയമില്ല എന്നു മാത്രമല്ല, സഹോദരങ്ങളെപ്പോലെ ജീവിക്കുകയും ചെയ്യുന്നു. ഈ ആര്‍ട്ടിക്കിളില്‍ മനസ്സിനു കാന്‍സര്‍ ബാധിച്ച ഒരു തീവ്രവാദിയുടെ പ്രകടനമാണു കാണുന്നത്.

    ReplyDelete
  2. അഭിപ്രായത്തിന് നന്ദി പക്ഷെ ഇവിടെ നമ്മളെപോലെ ഒന്നിനും സമയമില്ലാത്തവരല്ല മറ്റുള്ളവര്‍ പോലിസ് നിരത്തിയ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ എത്രയോ റിസ്ക്‌ ഇവര്‍ ഈ മതം മാറ്റല്‍ ചടങ്ങിനു എടുത്തിട്ടിണ്ട് എന്ന് മനസ്സിലാക്കാമല്ലോ ഒരു കണക്കിന് ഞാന്‍ തീവ്രവാതി ആയിരിക്കാം,അത് ഇങ്ങിനെയുള്ള കാര്യങ്ങല്‍ക്കല്ല ദൈവ സ്നേഹത്തില്‍ മറുള്ളവരെ തെറ്റില്‍ നിന്നും പിന്തിരിപ്പിക്കുവനുള്ള എളിയ ശ്രമം മാത്രം.

    ReplyDelete
  3. Anonymous11:43 AM

    ദൈവത്തോട് സ്നേഹം കാണിക്കേണ്ടത് ഇങ്ങനെയല്ല സുഹൃത്തെ..
    വിദ്വേഷം പകരുന്ന വരികളില്‍ കാര്യമായി ഒന്നും ഇല്ല.
    ലവ് ജിഹാദ് എന്ന തു ഒരു വിഡ്ഢിത്തം മാത്രമായിരുന്നു എന്ന് കണ്ടു പിടിച്ചത് ഇതേ പോലീസുകാര്‍ തന്നെയായിരുന്നു.
    യാതൊരു തെളിവും ലവ് ജിഹാദിനില്ല എന്ന് പറഞ്ഞതും ഇത് തന്നെ,.
    ഇതു മതമായാലും പടിപ്പിക്ക്കുന്നത് സാഹോദര്യം മാത്രമാണ്. യേശുവും മുഹമ്മദും കൃഷ്ണനും അത് തന്നെ പഠിപ്പിച്ചു.
    പിന്നെ നിച് ഓഫ് ട്രൂത്ത്‌. അതൊരിക്കലും വിദ്വേഷം സ്ഥാപിച്ചിട്ടില്ല. ആര്‍ക്കും ഇസ്ലാമിനെ കുറിച്ച് സംശയം ചോദിക്കാവുന്ന ഒരു വേദി മാത്രം.
    അത് എല്ലാ മതങ്ങളിലും ഉള്ളതല്ലേ??
    തെറ്റിധാരണകള്‍ മാത്രം നിറഞ്ഞ പോസ്റ്റ്‌.

    ReplyDelete
  4. കണ്ണടച്ച് ഇരുട്ടാക്കല്ലേ സ്നേഹിതാ,ലവ് ജിഹാദ് വിഡ്ഢിത്തം ആണെന്ന് ആരാണ് പറഞ്ഞത് ആ പത്ര ക്ലിപ്പിങ്ങുകള്‍ ഒന്ന് തരാമോ?കൈ വെട്ടിയത് അതും വിഡ്ഢിത്തം ആയിരുന്നോ?അതോ ജോസഫിന്റെ തോന്നലോ?എന്തായാലും പാവത്തിന്റെ കൈ പോയി.ചിന്‍വാദ് പാലം കേസില്‍ ആരാധനാലയങ്ങള്‍ അടപ്പിച്ചത് തമാശയായിരുന്നോ?മുസ്ലിമ്സിന്റെ സംശയങ്ങള്‍ ചോദിക്കുവാന്‍ മദ്രസകലുണ്ടല്ലോ പരസ്യമായി എന്തിനു ഇത് നടത്തുന്നു ഈ കാര്യം അക്ബരുപോലും സമ്മതിക്കില്ല.ഈ വര്‍ഷത്തെ ഈറ്റവും വലിയ തമാശയായി ഞാന്‍ ഇതിനെ കാണുന്നു.
    സ്നേഹത്തോടെ- http://www.sinaivoice.com/

    ReplyDelete
  5. Anonymous7:43 PM

    hello mr.firstly try to know the truth...holy bible shows the truth......

    ReplyDelete
  6. 2006- 2009-കാലഘട്ടത്തില്‍ വിവാഹത്തിനുവേണ്ടി ഇസ്ലാമിലെയ്ക്ക് മതപരിവര്‍ത്തനം നടത്തി സ്വന്തം മാതാപിതാക്കളെ വിട്ടു പ്രണയ റോമിയോകളുടെ പിന്നാലെ ഇറങ്ങിത്തിരിച്ച പെണ്‍കുട്ടികളുടെ കണക്കുകള്‍ പോലിസ് നിരത്തുന്നത് ഇപ്രകാരമാണ്. തിരുവനന്തപുരം 216,എറണാകുളം 228,ആലപ്പുഴ 78,തൃശൂര്‍ 182,കൊല്ലം98,പത്തനംതിട്ട87,മലപ്പുറം412, പാലക്കാട് 111,കാസര്‍കോട്‌ 586,കോഴിക്കോട് 364,കണ്ണൂര്‍ 312,ഇടുക്കി156, ആകെ 2866,(കേരളശബ്ദം, 2010,ഓഗസ്റ്റ്‌, 1,പുറം, 9,)വയനാട്ടിലെ കണക്കു ഇതിലില്ല അതുകൂടിയാല്‍ മുവ്വായിരം കവിയും,കോഴിക്കോടുകാരിയായ പെണ്‍കുട്ടിയെ മണ്ണാര്‍കാട്ടുകാരന്‍ മുസ്ലിം മങ്ങലാപുരത്തുകൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി വരന്‍ മുങ്ങി,കാസര്‍ക്കോടുകാരിയെ മതം മാറ്റി മതകെന്ദ്രത്തില്‍ വച്ച് മൌലവിയും സഹായികളും ആഴ്ചകളോളം പീഡിപ്പിച്ചു,മതം മാറ്റിയ പെണ്‍കുട്ടികളെ ആദ്യം മതപഠനത്തിനയക്കുന്നു കേരളത്തില്‍ പലയിടങ്ങളില്‍ മതപഠന കേന്ദ്രങ്ങളുണ്ട്.ഈ പെണ്‍കുട്ടികള്‍ പിന്നീടു ഏതെങ്കിലും മുസ്ലിമിന്റെ പല ഭാര്യമാരില്‍ ഒരുവളാകുന്നു.(2009,nov1,കേരളശബ്ദം വാരിക pag 45,47,54)പ്രണയം നടിച്ചു ഒരു പെങ്കൊച്ചിനെ വലയിലാക്കി മതകെന്ദ്രത്തിലെത്തിച്ചാല്‍ ഒരു ലക്ഷം രൂപ പാരിതോഷികം നല്കുമെന്നരിയുന്നു.നല്ല മുസ്ലിം സ്നേഹിതരെ കുറിച്ചല്ല ഇവിടെ പറഞ്ഞിരിക്കുന്നത് (2009.sep 27കേരള ശബ്ദം വാരിക)
    --------------------

    ഈ നുണപ്രചാരണം നടന്ന ഉന്‍മാദാവസ്ഥയില്‍ ഇട്ട പോസ്റ്റായിരിക്കും ഇത്. കേരളശംബദത്തെയും മനോരമയെയും ആ ഘട്ടത്തില്‍ വിശ്വസിച്ച് പോയെങ്കില്‍ അതൊരു തെറ്റല്ല. പക്ഷെ അതൊരു നുണപ്രചാരണമായിരുന്നുവെന്ന് പച്ചവെള്ളം പോലെ തിരിച്ചറിഞ്ഞിട്ടും. അതില്‍ തൂങ്ങിനിന്നത് ദൈവനിഷേധിയായ ഒരു യുക്തിവാദിക്ക് ചേര്‍രും. പക്ഷെ യേശുവിശ്വാസിയായ ഒരു ക്രൈസ്തവന് അത് ചേരില്ല എന്നാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്.

    എന്തേ നൂറുകണക്കിന് ഓരോ ജില്ലയിലുമുണ്ടായിട്ടും ഒരു ജില്ലയില്‍നിന്ന് രണ്ടാളെ പോലും പിടിച്ചുകൊടുത്ത് നാണക്കേട് തീര്‍ക്കാന്‍ ഈ പ്രചരണക്കാര്‍ക്ക് കഴിയാതെ പോയത്. മുസ്ലിംകള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാന്‍ ഏതോ ഹൈന്ദവ ഫാസിസ്റ്റ് വെമ്പ് സൈറ്റ് മെനഞ്ഞ കഥ സത്യാവസ്ഥ തിരക്കാതെ അപ്പടി വിഴുങ്ങി ചര്‍ദ്ദിച്ചത്. സത്യാവസ്ഥ ബോധ്യപെട്ടിട്ടും അതില്‍ തന്നെ കടിച്ചുതൂങ്ങാനുള്ള തൊലിക്കട്ടിക്ക് പിന്നില്‍ നമിക്കണം.

    ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ക്രൈസ്തവ ബ്ലോഗിന്റെ അഡ്മിന്‍ ഇതേ മനസ്സാണ് കാത്തുസൂക്ഷിക്കുന്നതെങ്കില്‍ ഇത് വായിക്കുന്നവര്‍ക്ക് ലഭിക്കുന്ന സന്ദേശം എന്തായിരിക്കും. ദൈവം സ്നേഹമാണ് എന്നൊക്കെ ഇതില്‍ നല്‍കിയിരിക്കുന്നു. പക്ഷെ സ്നേഹം വേണ്ടായിരുന്നു വര്‍ഗീയ വിഷത്തില്‍നിന്നെങ്കിലും നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിച്ചിരുന്നുവെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

    ReplyDelete

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി