Posts

സിനായ് വോയ്സിന്റെ സുറിയാനി പാട്ടും ഷിബു പീടിയേക്കലും

Image
   സു റിയാനി ഈണത്തിൽ സിനായ് വോയ്‌സ്  പബ്ലിഷ് ചെയ്യുവാൻ പോകുന്ന ഗാന ത്തെ വിമര്ശിച്ചു കൊണ്ടു ള്ള ഷിബു പീടിയേക്ക ലിന്റെ വീഡിയോ കണ്ടു. ആ വീഡിയോയിൽ സിനാ യ് വോയ്സിന്റെ  പോസ്റ്റർ  ഡിസ്‌പ്ലെ ചെയ്തുകൊണ്ടും, സുറിയാനി ഈണം യാക്കോബക്കാരുടേതാണെന്നും,(ഓർത്തഡോക്സ് അതിൽ വരുമോ?) എന്നുട യോ നെ നീ എന്നെ....ഈ ഗാനം  സിനായ് വോയ്സിന്റെതാണെന്നു പറഞ്ഞു... തുടങ്ങിയ ആരോപണങ്ങളാണ് ഷിബു ഉയർത്തിയത്. എന്നാൽ ഇതിനു മുൻപ് താങ്കളുടെ വിവരക്കേടുകൾക്കെതിരെ  ഞാൻ രണ്ടു ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അതിനൊന്നും താങ്കൾ മറുപടി നൽകിയിട്ടില്ല. കാരണം അതിനെ ഖണ്ഡിക്കുവാനുള്ള ബൈബിൾ വാക്യങ്ങളോ ചരിത്രത്തിന്റെ പിൻബലമോ താങ്കളുടെ പക്കൽ ഇല്ലാത്തതു കൊണ്ടാണെന്നറിയാം.  ലൈവ് വിഢിത്തരം വിളമ്പുന്നതിനിടയിൽ സമയം കിട്ടുമ്പോൾ അതിനും മറുപടി നൽകുക. നൽകുകയാണെങ്കിൽ ആധികാരികമായി തന്നെ തരണം എന്നൊരു അപേക്ഷയുണ്ട് അല്ലാതെ ഷിബു തുടർന്നു വരുന്നതുപോലെ  പെന്തക്കോസ്തുകാർക്കെതിരെ  ചീത്തവിളിയും,ശപിക്കലും മാത്രമായി മാറരുത്.      പ്രി യ ഷിബു ഒരു വിഷയത്തെകുറിച്ചു വിമർശിക്കുമ്പോൾ അതിനെക്കു റിച്ചു നല്ല അറിവുണ്ടെങ്കിലേ വിമർശിക്കാവൂ അല്ലെങ്കിൽ മി

യെരുശലേമിന്റെ മതിലുകൾ പണിയേണമേ.

Image
  എ ല്ലായിടത്തും പ്രാർത്ഥന മാത്രം,ലോകത്തിൽ ഇത്രയ ധികം പ്രാർത്ഥനകൾ അടു ത്ത കാലത്തൊന്നും  ഉണ്ടാ യിട്ടു ണ്ടെന്നു  തോന്നുന്നില്ല. അദൃശ് യനായ ശത്രുവിനെ തോല്പിക്കുവാൻ അദൃശ്യ നായ ദൈവത്തോടു ലോ കം  മുഴുവൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. ശത്രുവി നെ ജയിക്കുവാനുള്ള വാക്സി ൻ കണ്ടുപിടിക്കുവാൻ മെഡിക്കൽ ടിം തീവ്ര പരിശ്രമത്തിലാണ്.വേദപുസ്തകം പരിശോദിച്ചാൽ ഇതുപോലുള്ള പ്രാർത്ഥനകൾ  യിസ്രായേൽ  ജനത്തിനിടയിൽ നടന്നത് കാണുവാൻ കഴിയും. യിസ്രായേൽ ജനം പാപം ചെയ്ത് ദൈവത്തിൽ നിന്നും അകന്നു  പോയപ്പോഴെല്ലാം ദൈവം അവരെ തിരികെ വരുത്തുവാൻ മഹാമാരികൾ അയക്കുകയും,അവർ അനുതപിച്ചു ദൈവത്തിലേക്ക് മടങ്ങി വന്നപ്പോൾ ദൈവം അവർക്കും,ദേശത്തിനും സൗഖ്യം  നൽകുകയും ചെയ്തതായി കാണുന്നു. ഇങ്ങിനെയുള്ള സംഭവങ്ങൾ ബൈബിളിൽ ഉടനീളം കാണുവാൻ കഴിയും.           ലോ കത്തിൽ ഇപ്പോഴുള്ള മാരിയെച്ചൊല്ലി പ്രാർത്ഥനാ യജ്ഞങ്ങളും ,മുഴുനീള പ്രാർത്ഥനകളും,ഓൺലൈൻ മീറ്റിങ്ങു കളുമായി ചിലർ മുന്നോട്ടു പോകുമ്പോൾ,ഓൺലൈൻ മീറ്റിങ്ങുകളെല്ലാം തെറ്റാണെന്നും, വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചിട്ടു  യൗട്യൂബ് മെസ്സേജ് കേട്ടാൽ മതിയെന്നു മറ്റൊരു കൂട്ടരും വാദിക്കുന്നു.സാഹചര്യമനുസരിച്ചു

സംവിധായകൻ അൻവർ റഷീദിന്റെ ശ്രദ്ധയ്ക്ക്

Image
"ട്രാ ൻസ്" സിനിമയുടെ സംവിധായകൻ  അൻവർ റഷീദ്-  പെന്തകൊസ്തുകാർക്കു ഈ സമൂഹത്തിൽ വലി യ സ്വാധീനം ഉണ്ടെന്നു മനസ്സിലാക്കിയാണ്    താങ്കൾ നിർമ്മാതാവി ന്റെ കുപ്പായം കൂടി ധരി ച്ചതെന്നറിയാം. (താങ്കളു ടെ ഇമെയിൽ ഇതിന്റെ കോപ്പി ഞാൻ അയച്ചിട്ടുണ്ട്.)  എന്നാൽ ഈ   സിനിമയിലെ  കഥയും,കഥാപാത്രങ്ങളു മാണ് പെന്തക്കോസ്തിലുള്ളത് എന്നാ ണു   താങ്കളുടെ   ധാരണയെങ്കിൽ അതു തികച്ചും തെറ്റാണെന്നു പ്രാരംഭമായി ഓർപ്പിക്കട്ടെ.സിനി മയുടെ കഥാകൃത്ത് ടോം വടക്കന് പെന്തക്കോസ്തു പാസ്റ്റർമാരെക്കു റിച്ചു നല്ല അഭിപ്രായമാണുള്ളതെന്നു താങ്കൾക്കും അറിവുള്ള കാര്യമാണല്ലോ.ഈ സിനിമയും യഥാർത്ഥ പെന്തക്കൊസ്തും തമ്മിൽ യാതൊരുവി ധ ബന്ധവും ഇല്ലന്നു മാത്രമല്ല സിനിമയിൽ കാണിക്കുന്ന പാസ്റ്റർ ജോഷുവ കാൾട്ടനെപോലു ള്ളവർ പെന്തക്കോസ്തു സഭകളിലില്ല.പെന്തക്കോസ്തിന്റെ പേരിൽ തട്ടിപ്പു നടത്തുന്ന കുറെ ആളുകൾ ഉണ്ടാകാം അങ്ങിനെയു ള്ള തട്ടിപ്പുകാരെ സധൈര്യം സിനിമയിൽ തുറന്നു കാണിച്ചതിൽ അഭിനന്ദിക്കുന്നു.   താ ങ്കൾക്കു സമയം കിട്ടുമ്പോൾ യഥാർത്ഥ പെന്തക്കോസ്തു  അനുഭവം എന്താണെന്നു മനസ്സിലാക്കുവാൻ ശ്രമിക്കുക. കഴിയുമെങ്കിൽ നിങ്ങളുടെ അടുത്തുള്ള പെന്തക്കോസ്ത്

ട്രാൻസും പെന്തക്കോസ്തു പ്രവാചകരും

Image
ട്രാ ൻസ് സിനിമയെക്കുറിച്ച് അനുകൂലവും,പ്രതികൂലവുമായ പ്രതികരണങ്ങൾ വായിക്കുവാൻ കഴിഞ്ഞു.ക്രിസ്തു വിശ്വാസിയായ വിൻസന്റ് വടക്കൻ കഥയെഴുതിയ ഈ സിനിമ ക്രൈസ്തവർക്കിടയിൽ വളരെയധികം ചർച്ച ചെയ്യപ്പെടേണ്ട സന്ദേശമാണ് നൽകുന്നത്. ഇതിൽ രോഗികളെ സൗഖ്യമാക്കുന്ന യേശുക്രിസ്തുവിനെ  ചിത്രീകരിക്കുവാൻ ബോധപൂർവ്വം  എഴുത്തുകാരൻ ശ്രമിച്ചിട്ടില്ല (ഒരു കച്ചവട സിനിമയ്ക്കുവേണ്ടി കുറെ എക്‌സാജറേറ്റു ചെയ്തിട്ടുണ്ടെന്നുള്ളത് സത്യമാണ്) തുടങ്ങിയ ചില കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെങ്കിലും ക്രിസ്തുവിന്റെ പേരിൽ കച്ചവട തന്ത്രം പയറ്റുന്ന കള്ളപ്രവാചകന്മാരെ കൃ ത്യമായി അവതരിപ്പിക്കുന്നതിൽ താൻ വിജയിച്ചിട്ടുണ്ട്. കഥാകൃത്ത്  (വിൻസന്റ് വടക്കൻ) ക്രിസ്തു വിശ്വാസിയാണെന്നു, മാത്രമല്ല താനും ചില നാളുകൾ ഇങ്ങിനെയുള്ള കള്ളപ്രവാചകന്മാരുടെ ഇടയിൽ പെട്ടുപോയതും  അവിടെയുണ്ടായ  അനുഭവങ്ങളിൽ നിന്നാണ് ട്രാൻസ് സിനിമയുടെ ആശയം ലഭിച്ചതെന്നും തന്റെ അഭിമുഖത്തിൽ പറയാതെ പറയുന്നുണ്ട്.  വിൻസന്റ് വടക്കനു പലപ്പോഴും മാർഗ്ഗനിർദ്ദേശം നൽകുന്ന പാസ്റ്ററെക്കുറിച്ചു വളരെ ബഹുമാനത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നത്   ഇതിൽ നിന്നും മനസ്സിലാകുന്നത് പാസ്റ്റർമാരെ താൻ വിമർശിക്കുക

സജിത്തും സംവാദവും

Image
   പാ സ്റ്റർ വർഗ്ഗീസ് എം.സാമുവലും ബ്രദർ സജിത്ത് കണ്ണൂരും തമ്മിൽ നടന്ന സ്നേഹസംവാദം വളരെ നല്ല നിലവാരം പുലർത്തി. ഇരുഭാഗത്തു നിന്നും അലോസരങ്ങളൊന്നും ഇല്ലാതെ ശാന്തമായി നടന്ന സംവാദത്തിൽ ഗുരുശിഷ്യ ബന്ധത്തിന്റെ എല്ലാ ബഹുമാനതലങ്ങളിലും നിന്നു ഇരുവരും സംസാരിക്കുകയും, സംവാദത്തിലുടനീളം പരസ്പരം ബഹുമാനം നിലനിർ ത്താൻ കഴിഞ്ഞു എന്നുള്ളതും ശ്രദ്ധേയമായിരുന്നു. മോഡറേറ്ററുടെ (Dr Joy.T.Samuel) മാന്യമായ ഇടപെടൽ പ്രശംസനീയമാ യിരുന്നു.   ആ മീറ്റിങ്ങിൽ ചോദ്യങ്ങൾ ചോദിച്ചവർ (പ്രത്യേകിച്ച് സഹോദരിമാർ) അഭിനന്ദനമർഹിക്കുന്നു.  കാരണം തങ്ങളുടെ സത്യവിശ്വാസത്തിന്റെ  ആധികാരികത ഉപദേശ വിരുദ്ധരുടെ മുന്നിൽ ഉറപ്പിക്കുന്ന സംവാദത്തിൽ പങ്കുചേരുവാനുള്ള അവരുടെ ഉത്സാഹം എടുത്തുപറയേണ്ടതാണ്.     സ ജിത്തിന്‌ ഒരു വിഷയം ആധികാരികമായി ഉറപ്പിക്കുവാനോ ചോദ്യങ്ങൾക്കു ബൈബിളിൽ നിന്നും വ്യക്തമായ മറുപടി നല്കുവാനോ കഴിയുന്നില്ല എന്നു വ്യക്തമായി അറിഞ്ഞിരിക്കെ സംവാദവേദിയിൽ ഒരു ചമ്മലും പ്രകടമാക്കാതിരിക്കുന്നതിനു ഭാവാഭിനയത്തിനുള്ള അവാർഡ് അദ്ദേഹത്തിനു നൽകാവുന്നതാണ്. ചോദ്യോത്തര വേളയിൽ എല്ലാ ചോദ്യങ്ങൾക്കും ഷാജി സാർ കൃത്യവും വ്യക്തവുമായ മറുപ

ഇഗ്നാത്തിയോസ് ബാവയെ മറന്ന ഷിബു പീടിയേക്കൽ

Image
ഷി ബു പീടിയേക്കൽ മണർകാട് പള്ളിയിലെ പിതാക്കന്മാരുടെ കല്ലറയിൽ ധൂപപ്രാർത്ഥന നടത്തുന്നതും,കോതമംഗലത്തു കബറടങ്ങിയി രിക്കുന്ന എൽദോ ബസേലിയോസ് ബാവ,പരുമല ദിവന്യാസ്യോസ് തിരുമേനി,ഏലിയാസ് തൃദീയൻ ബാവ,ഒന്നാം നൂറ്റാണ്ടിലേയും, രണ്ടാം നൂറ്റാണ്ടിലേയും വിശുദ്ധന്മാർ തുടങ്ങിയ ശ്ലീഹന്മാരുടെ ഓർമ്മപെരുന്നാൾ ആഘോഷിക്കപ്പെടേണ്ട ആവശ്യകത വിവരിക്കുന്നതും കണ്ടു. മലയാളമാസം 1050- ആണ്ടിൽ മലങ്കരയിൽ വന്ന് സുറിയാനി ക്രിസ്ത്യാനികളെ സത്യവിശ്വാസ ത്തിൽ ഉറപ്പിച്ചു നിർത്തുവാൻ അഹോരാത്രം യത്നിച്ച സഭാപിതാ വായ നീ.വാ.ധി.മ.മ. ശ്രീ ഇഗ്നാത്തിയോസ് പത്രോസ് പാത്രിയർക്കീസിനെയും, അത്താനാസ്സിയോസ് ബാവയെ യും  മറന്നുപോയതു ശരിയായില്ല. (മനഃപൂർവ്വം വിട്ടുകളഞ്ഞ താണെന്നറിയാം) താങ്കൾ മറന്നു കളഞ്ഞാലും  ആകമാന സുറിയാനി ക്രിസ്ത്യാനികൾക്ക് ഈ ബാവമാരെ മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.       കേ രളത്തിലെ പ്രസിദ്ധമായ ആലങ്ങാട്,മുളന്തുരുത്തി,പറവൂര്‍ ,കണ്ടനാട് തുടങ്ങിയ പള്ളികള്‍ പിതാക്കന്മാര്‍ സന്ദര്‍ശിക്കുകയും അവരുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് വിപരീതമായി കേരളത്തിലെ പള്ളികളുടെ രീതി കണ്ടപ്പോള്‍ അന്ത്യോക്ക്യയുടെയും കിഴക്കൊക്കയുടെയും സിംഹാസനത്തിൽ മൂന്നാമത്ത

കൃപനഷ്ട്ടപ്പെട്ട സജിത്തും ദൈവ മഹത്വമറിയാത്ത ഷിബുവും

Image
സ ജിത്ത് ജോസഫും,ഷിബു പീടിയേക്കലും പെന്തക്കോസ്തു സഭവിട്ടു കത്തോലിക്കാ,ഓർത്തഡോക്സ് സഭകളിലേയ്ക്ക് മടങ്ങി പോയ സംഭവമാണ് വിഷയം.സജിത്തിന്റെ വ്യാജ  അത്ഭുതങ്ങളും,  ഷിബുവിന്റെ പരമ പണ്ഡിതൻ ചമഞ്ഞുള്ള ലൈവ് വീഡിയോകളും പണ്ടേപോലെ ഫലിക്കാത്തതിലുള്ള വിഷമമാണ് ഇവരുടെ ചുവടുമാറ്റം എന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.സജിത്തിന്റെ ബിസിനസ്സ് ഭാഷയിൽ പറഞ്ഞാൽ സോഷ്യൽ മീഡിയയിൽ മാർക്കറ്റ് വാല്യൂ ഇല്ലാത്ത പ്രോഡക്റ്റാണ് ഇദ്ദേഹം ഇപ്പോൾ.രക്ഷയുടെ അനുഭവമില്ലാതെ രക്ഷിക്കപ്പെട്ടു എന്ന വ്യാജേന പെന്തക്കൊസ്തിൽ കയറി പറ്റി പാവപ്പെട്ട ജനത്തെ വഞ്ചിച്ച ഇവർ യാതൊരു ലജ്ജയും കൂടാതെ സുറിയാനിക്കാരുടെയും,കത്തോലിക്കരുടെയും വിവരദ്വേഷികളായ  പാതിരിമാരെയും കൂട്ടുപ്പിടിച്ചു കാട്ടികൂട്ടുന്ന കോപ്രായങ്ങൾ പരിതാപകരം എന്നേ പറയാനുള്ളൂ. നിങ്ങളുടെ കൗശലവാക്കുകളിലും,തട്ടിപ്പിലും പലരും വീണു പോയിട്ടുണ്ടാകാം പക്ഷെ അതൊന്നും പെന്തക്കോസ്തു മാർഗ്ഗത്തിന്റെ അവസാനമല്ലെന്നു നിങ്ങൾ മനസ്സിലാക്കുക.വചനം അറിയാത്തതു കൊണ്ടല്ല കൂലികൊതിച്ചു ബിലയാമിന്റെ വഞ്ചനയിൽ കുടുങ്ങി പോയവരും,ഞങ്ങളുടെ സ്നേഹസദ്യക ളിൽ മറഞ്ഞു കിടന്ന പാറകളുമാണു നിങ്ങൾ എന്നറിയാം.ശ്രേഷ്ടന്മാരായ പല ദൈവദാസന്മാരും

അവിശ്വാസ വീരന്മാർ കല്ലറയിൽ

Image
അ ങ്ങിനെ റെയ്‌സൺ തോമസ്സും,ഫിന്നി സ്റ്റീഫനും തങ്ങളിൽ ഭരമേല്പിക്കപ്പെട്ട വിവരക്കേടിന്റെ ശുശ്രൂഷയുമായി ആസ്ട്രേലിയൻ മിഷനറിയായിരുന്ന ഗ്രഹാം സ്റ്റൈൻസിന്റെ ശവക്കല്ലറക്കലെത്തി  പ്രാർത്ഥിച്ചു.കാതറിൻ കൂൾമാന്റെ കല്ലറയ്ക്കു മുന്നിൽ പ്രാർത്ഥിച്ചപ്പോഴാണ് ബെന്നി ഹിന്നിനു അഭിഷേകം ലഭിച്ചത് എന്നു തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. അങ്ങിനെ വല്ല അഭിഷേകം കിട്ടിയാലോ എന്ന ചിന്തയും ഇവർക്കുണ്ടാകാം. ഫിന്നി സ്റ്റീഫൻ ഇംഗ്ളീഷിൽ എഴുതിയ പ്രാർത്ഥന വായിച്ചു സായൂജ്യമടഞ്ഞു കൊണ്ടിരുന്നപ്പോൾ കിട്ടിയ സമയം റെയ്‌സണും  തക്കത്തിൽ ഉപയോഗിച്ചു.  ഒരു ഉണർവ്വ് വരുന്നു, ഒരു കാറ്റു വരുന്നു,തലമുറകളിൽ മേൽ അഭിഷേകത്തിന്റെ ശക്തി വ്യാപാരിക്കുന്നു ഇന്ത്യയെ പിടിച്ചടക്കാൻ പോകുന്നു ,(കടിച്ചു തിന്നാൻ പോകുന്നു) തുടങ്ങിയ തന്റെ സ്ഥിരം പല്ലവി ആവർത്തനവിരസതയില്ലാതെ ചൊല്ലിത്തീർത്തു. ഇന്ത്യയിലെ 130 കോടി ജനങ്ങൾക്ക് വേണ്ടി ഗ്ലാഡിസിന്റെ (ഗ്രഹാമിന്റെ ഭാര്യ) കാലുപിടിച്ചു ക്ഷമപറഞ്ഞുമൊക്കെയാണ് തന്റെ പ്രാർത്ഥന.ഇവരെ അനുഗമിച്ച  പ്രെസിക്യൂഷൻ റിലീഫ്  സംഘടനയിലെ ദൈവദാസന്മാരും ഈ വിവരക്കേടിനു ആമീൻ പറഞ്ഞു  ചടങ്ങിനു മാറ്റു കൂട്ടി.    യ ഥാർത്ഥത്തിൽ ഇവരല്ലേ അവിശ്വ

വരുവിൻ ...നമുക്കു മാപ്പുപറയിക്കാം

Image
സോ ഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടു ഉഷ ടി.ടി എന്ന  ഹൈന്ദവ സഹോദരിയുടെ വീഡിയോയാണല്ലോ. ഒരു പെന്തക്കൊസ്തുകാരി പ്രച്ഛന്നവേഷത്തിൽ ശബരിമലയിൽ കയറിയെന്നും,  പെന്തക്കോസ്തുകാർ യേശുവിന്റെ അമ്മയെ ബഹുമാനിക്കാത്തവരാണ് , ക്രിസ്തുമസ്സ്  ആഘോഷിക്കാത്തവരാണ്,അവർക്കു അമ്പലത്തിലെ പ്രസാദം കൊടുത്താൽ തട്ടിത്തെറിപ്പിക്കുന്നവരാണെന് നുമൊക്കെയാണ് ഈ സഹോദരി വീഡിയോയിലൂടെ കേൾപ്പിക്കുന്നതു. പെന്തക്കോസ് തുകാർക്കു യേശുവിന്റെ അമ്മയെ ബഹുമാനമില്ലെന്നു അവർ പറഞ്ഞതിന്റെ അടിസ്ഥാനമെന്തെന്നറിയില്ല. ക്രി സ്തുമസ്സ് ആഘോഷിക്കണോ വേണ്ടയോ എന്ന വിഷയം പെന്തക്കോസ്തുകാരുടെ കാര്യമാണ് .അതിൽ സഹോദരിക്കെന്താണ് പ്രശ്നം. അമ്പലത്തിലെ പ്രസാദം അവർ തട്ടിത്തെറിപ്പിക്കുന്നു എന്നു പറയുന്നു. നിങ്ങൾ അവർക്കു പ്രസാദം കൊടുത്തപ്പോൾ ഭൂരിഭാഗം പെന്തക്കോസ്തുകാരും അതു നിരസിച്ചിട്ടുണ്ടാകും (തട്ടിത്തെറിപ്പിക്കുവാൻ യാതൊരു സാധ്യതയുമില്ല) അതവരുടെ വിശ്വാസത്തിന്റെ കാര്യമാണ്. ഹിന്ദുക്കൾ  പ്രസാദം നൽകിയാൽ ക്രിസ്‌ത്യാനികൾ  വാങ്ങിച്ചിരി ക്കണം എന്നു  ഹിന്ദുക്കളും, ക്രിസ്തുമസ്സ് എല്ലാ ഹിന്ദുക്കളും ആഘോഷിക്കണം എന്നു ക്രിസ്ത്യാനിയ